From The House of Munshy Updated  Friday, May 24, 2013 12:26 AM IST
ad
എരപ്പന്‍
ദുഃഖമനുഭവിക്കുന്നവരെ അവരുടെയടുത്തെത്തി ഹൃദയബന്ധം സ്ഥാപിച്ചശേഷം സഹായിക്കുക എന്നത് ഒരു സവിശേഷത തന്നെയാണ്.
ഒരു ബയോഗ്യാസ് പ്ലാന്റില്‍ 80 ശതമാനം കട്ടിയുള്ള ഏതൊരു ജൈവസ്തുവും ദഹനപ്രക്രിയയ്ക്കു വിധേയമാകുന്നവിധം പാകപ്പെടുത്തി വെള്ളത്തോടൊപ്പം നിക്ഷേപിക്കാം.
സമൂഹത്തിന്റെ അണിയറയിലെ മന:സാക്ഷിയുടെ സൂക്ഷിപ്പു കേന്ദ്രമാണ് സ്ത്രീയീല്‍ നിക്ഷിപ്തമാകുന്നത്.
മരുവത്കരണവും കുടിവെള്ള ക്ഷാമവും കാലാവസ്ഥാമാറ്റവും ഇവിടത്തെ ജനജീവിതം ദുസ്സഹമാക്കും. ഭാവിതലമുറകള്‍ നമ്മെ പഴിക്കും.
കേരളത്തിലെ മൊത്തം അമ്മത്തൊട്ടിലുകളിലുമായി ആകെ 179 കുട്ടികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ തിരുവനന്തപുരത്താണ്. 129 കുട്ടികള്‍ .
കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ കുപ്രസിദ്ധമായ പ്രയോഗമാണ് 'കാറ്റില്‍ ക്ലാസ്.' കാലിത്തൊഴുത്തിന് സമാനം എന്നായിരിക്കാം അതിന്റെ പൊരുള്‍ .
2013ലെ ബജറ്റ് നിര്‍ദ്ദേശമനുസരിച്ച് നിയമത്തില്‍ വരുന്ന ഭേദഗതി ചെറുകിട-നാമമാത്ര കര്‍ഷകരെ വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കുന്ന തരത്തിലാണ്.
തങ്ങള്‍ക്കു കിട്ടുന്ന സൗജന്യങ്ങള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ തയ്യാറാകാത്തവരാണ് ആദിവാസികളില്‍ ഏറെപ്പേരുമെന്നത് വസ്തുതയാണത്രെ.
ad
ad

പാക് തീവ്രവാദികള്‍ക്കും പാകിസ്ഥാനും ചൈന ആയുധങ്ങള്‍ നല്‍കുന്നുണ്ട്.
നഷ്ടം മാത്രമാണ് ഓഹരി വിപണി നല്‍കുന്നത്.
മലയാളത്തിനോ മലയാളിക്കോ അതിന് ഭാഗ്യമില്ലാതെ പോയി.
മണ്ണിരകള്‍ വസിക്കുന്ന മണ്ണ് കൂടുതല്‍ വളക്കൂറുള്ളതായിട്ടാണു കാണപ്പെടുന്നത്.
നമ്മുടെ താഴ്മ ഇറ്റലിയുടെ അഭ്യുന്നതിയായി പരിണമിക്കുന്നു.

ഏതൊരു നിയമം കൊണ്ടുവരുമ്പോഴും അതിന്റെ പ്രായോഗികത ചിന്തിക്കണം.
സിനിമയിലെ താരരാജാക്കന്മാര്‍ ക്രിക്കറ്റ് കളിയെ കളിച്ച് നാണംകെടുത്തുന്നു.
പദാര്‍ഥവുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കണമാണ് ന്യൂട്രിനോ.
ഗാന്ധിജിയും, അംബേദ്‌കറും ദൈവങ്ങള്‍ ആണോ?
ആഹാരം കഴിക്കുമ്പോള്‍ വായ നിറച്ചു ഒരിക്കലും കഴിക്കരുത്.

ഗോപാലാ എന്നലറിവിളിക്കാനാണ് തോന്നീയത്.
പത്ത് ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് ആയിരുന്നു വാഗ്ദാനം!
വരും തലമുറ എന്ന ചിന്തതന്നെ ഇല്ലാതായിരിക്കുന്നു!
അര്‍പ്പണ മനോഭാവമുള്ള ഒരു പറ്റം സത്യാന്വേഷികളായിരുന്നു അവര്‍ !
കൂടംകുളം നിങ്ങളുടെ അരികില്‍ തന്നെയുണ്ട്.

ജാതി പറയണമെന്നാണ് എന്റെ സമുദായത്തെ ഞാന്‍ പഠിപ്പിക്കുന്നത്.
എന്ത് മറുപടിയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കൈവശമുള്ളത്?
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്.
വായ്പ അടക്കാനാവാതെ വന്നപ്പോഴാണ്‌ വിദ്യ സമരത്തിന് തയാറായത്.
സുധാമണിക്ക് എങ്ങിനെയൂണ്ടായി കോടികള്‍ ?

എല്ലാവര്‍ക്കും ഈസി മണിയോടാണ് താല്പര്യം.
പിതാവേ, എന്റെ പ്രാണന്‍ നിന്റെ കൈയിലേല്പിക്കുന്നു.
നിയമസഭയില്‍ വാവിട്ടു കരഞ്ഞിട്ടുണ്ട് ഇന്നത്തെ ഈ വീരശൂരപരാക്രമി !
കൊന്നാലും, തിന്നാലും, കൂട്ടിക്കൊടുത്താലും ആര് ചോദിക്കാന്‍ .?
രാജേഷിനെ അടുത്തറിയുന്ന ഒരു പഴയ സഹപാഠിയുടെ സാക്ഷ്യപത്രം.

മഹാത്മ ഗാന്ധിയില്‍ നിന്ന് ഇവരുടെ വഴി വ്യത്യസ്തമാകാന്‍ കാരണമെന്ത്?
ad
ad